Pages

Monday 18 February 2013

കൊലയുഗം!



‘ഹൃദയം പൊട്ടിയൊഴുകുമീ-
സന്ധ്യയിലൊരു ചരമഗാനമായ് മാറും-
ഞാനീ ചൂഴ്ന്നെടുക്കും തലമുറക്കൈകളാല്‍
പിണയാതെ പിണയും വൈരിതന്‍രൂപമീ-
കാണാക്കാഴ്ച്ചയില്‍ മനംനൊന്തിടുമ്പോള്‍-
ഒരു ശില്‍പ്പമായ് കണ്ണടയ്ക്കാം-
വീണ്ടും കാണാതിരിക്കാനായീ-
കൊലയുഗത്തില്‍’